അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5,8 തീവ്രതയില്‍ ഭൂമികുലുങ്ങി
പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അനുമാനം. ആർക്കും സംശയം തോന്നാതിരിക്കാനാണ് യുവതിയും വിഷം കഴിച്ചതെന്ന് കരുതുന്നതായി പോലീസ് പ്രതികരിച്ചു.