Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണം; ദ്വിരാഷ്ട്ര പരിഹാരം തടയാനുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
    • ചൈനയുടെ ‘മോസ്റ്റ് വാണ്ടഡ്’ പ്രതിയെ പിടികൂടി ദുബൈ പോലീസ്
    • തകൈശാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍
    • ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത്; രണ്ട് പേർ പിടിയിൽ
    • ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഭീഷണിപ്പെടുത്തി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    നെതന്യാഹുവിന്റെ ”ഗ്രെയ്റ്റർ ഇസ്രായേൽ’ പരാമർശത്തെ ശക്തമായി അപലപിച്ച് ഒമാൻ

    ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് ഗ്രെയ്റ്റർ ഇസ്രേയൽ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2025 Gulf Gaza Israel Latest Oman Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ”ഗ്രെയ്റ്റർ ഇസ്രായേൽ’ പദ്ധതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനെ അപലപിച്ച് ഒമാൻ. അന്താരാഷ്ട്ര നിയമങ്ങളെയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും ലംഘിക്കുന്ന ഇസ്രായേലിന്റെ വിപുലീകരണ പദ്ധതികളെ ഒമാൻ ശക്തമായി എതിർത്തു. വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ഉൾപ്പെടെ തലസ്ഥാനമായ കിഴക്കൻ ജറുസലേമിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ ഒമാൻ പിന്തുണയ്ക്കുകയും ചെയ്തു.

    ഇസ്രായേൽ നടപടി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ശത്രുത വർധിപ്പിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ചയാണ് നെതന്യാഹു തനിക്ക് ‘ഗ്രെയ്റ്റർ ഇസ്രായേൽ’ ആശയവുമായി ബന്ധമുണ്ടെന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് ഗ്രെയ്റ്റർ ഇസ്രേയൽ മുന്നോട്ട് വെക്കുന്ന പ്രധാന വാദം. ബൈബിളിലും സയണിസ്റ്റ് ചരിത്രത്തിലുമുള്ള വിവരണങ്ങൾക്കനുസൃതമായി വിപുലീകരിച്ച ഇസ്രായേലിനെയാണ് ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന് വിശേഷിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    greater israel Netanyahu oman malayalam news Palestine
    Latest News
    ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണം; ദ്വിരാഷ്ട്ര പരിഹാരം തടയാനുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
    15/08/2025
    ചൈനയുടെ ‘മോസ്റ്റ് വാണ്ടഡ്’ പ്രതിയെ പിടികൂടി ദുബൈ പോലീസ്
    15/08/2025
    തകൈശാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍
    15/08/2025
    ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത്; രണ്ട് പേർ പിടിയിൽ
    15/08/2025
    ഏകാന്ത സെല്ലില്‍ അതിക്രമിച്ചുകയറി മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ഭീഷണിപ്പെടുത്തി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version