Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ
    • ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    • നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഹിസ്ബുല്ലക്കു കീഴിലെ അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്

    കുവൈത്തിലെ എല്ലാ കമ്പനികളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഉള്ള സഹകരണം അവസാനിപ്പിക്കണമെന്നും എല്ലാ ആസ്തികളും മരവിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 Gulf Kuwait Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ലെബനോനിലെ ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായ അല്‍ഖര്‍ദ് അല്‍ഹന്‍ അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത് വിദേശ മന്ത്രാലയം. യുഎൻ സുരക്ഷാ കൗൺസിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് കുവൈത്ത് സർക്കാർ ലെബനൻ, തനീഷ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യക്തികൾക്ക് ഉപരോധം ഏർപ്പെടുത്തി. ഇതിൽ ലെബനൻ പൗരനായ ആദേൽ മൻസൂർ, AQAH ന്റെ നേതാവാണ്. അദ്ദേഹത്തിന്റെ സ്വത്തുക്കളും മരവിപ്പിച്ചു.

    കുവൈത്തിലെ എല്ലാ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഉള്ള സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും എല്ലാ ഫണ്ടുകളും ആസ്തികളും മരവിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലെബനനും കുവൈത്തും തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഏഴ് ലെബനീസ് വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി.

    ഹിസ്ബുല്ലയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള AQAH അല്ലെങ്കിൽ ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്കുകളെയും ബ്രോക്കറേജുകളെയും ലെബനന്റെ കേന്ദ്ര ബാങ്ക് വിലക്കിയിരുന്നു. കുവൈത്തിൽ ഹിസ്ബുല്ലയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 വ്യക്തികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hezbollah Kuwait latest news
    Latest News
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025
    ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ
    29/07/2025
    ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    29/07/2025
    നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version