Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഭൂമിയിലെ ഏറ്റവും ഗുണമുള്ള ‘അസംസ്കൃത എണ്ണയുടെ ഷാംപെയ്ൻ’ സമ്മാനിച്ച് യുഎഇ: ‘ഒരു തുള്ളി മാത്രമേ തന്നുള്ളൂ’വെന്ന് ട്രംപിന്‍റെ പരാതി
    • കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ: വിപുലമായ സ്വീകരണം
    • പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി,വിദ്യാർഥിയുടെ പരാതിയിൽ നീറ്റ് പരീക്ഷാഫലം തടഞ്ഞ് ഹൈക്കോടതി
    • കേന്ദ്രസർക്കാർ നടപടി ബഹുമതിയെന്ന് ശശി തരൂർ; പ്രതികരിച്ച് ഇ.ടിയും ജോൺ ബ്രിട്ടാസും
    • രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കുടുക്കി എല്ലിന്‍ കഷണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    മെസി വരില്ലെന്ന് പറയാനാകില്ല, ഇത്രയധികം പണം മുടക്കാൻ സർക്കാറിനാവില്ല; ഉത്തരവാദിത്തം സ്‌പോൺസർക്കെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/05/2025 Gulf India Kerala Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ലോക ഫുട്‌ബോൾ ഇതിഹാസവും അർജന്റീന ഫുട്‌ബോൾ ടീമിന്റെ നായകനുമായ ലയണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനാവശ്യമായ ഇടപെടൽ സ്‌പോൺസർമാർ നടത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം റിപോർട്ടർ ചാനലിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    മെസിയെ കൊണ്ടുവരുന്നത് സർക്കാരല്ല, സ്‌പോൺസറായ റിപോർട്ടർ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. അതിനാൽ വരുന്നില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർക്കാണ്. ചെറിയ താമസമുണ്ടായേക്കാം. വലിയ തുകയല്ലേ? എന്നാലും നടക്കുമെന്നാണ് പ്രതീക്ഷന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി മന്ത്രി പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്തായാലും ഇത്രയധികം വൻ തുക മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാൻ സർക്കാറിനാകില്ല. അതുകൊണ്ടാണ് സർക്കാർ സ്‌പോൺസറെ കണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ കരാറുണ്ടാക്കിയത് റിപോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായാണ്. സ്‌പോൺസർഷിപ്പ് അവരുടെ അഭ്യർത്ഥനപ്രകാരം കൊടുത്തതാണ്. കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെയും സ്‌പോൺസർ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും ടീമിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളിൽ കായിക വകുപ്പ് വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kerala visit Messi minister v abdurhiman Sponsor
    Latest News
    ഭൂമിയിലെ ഏറ്റവും ഗുണമുള്ള ‘അസംസ്കൃത എണ്ണയുടെ ഷാംപെയ്ൻ’ സമ്മാനിച്ച് യുഎഇ: ‘ഒരു തുള്ളി മാത്രമേ തന്നുള്ളൂ’വെന്ന് ട്രംപിന്‍റെ പരാതി
    17/05/2025
    കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ: വിപുലമായ സ്വീകരണം
    17/05/2025
    പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി,വിദ്യാർഥിയുടെ പരാതിയിൽ നീറ്റ് പരീക്ഷാഫലം തടഞ്ഞ് ഹൈക്കോടതി
    17/05/2025
    കേന്ദ്രസർക്കാർ നടപടി ബഹുമതിയെന്ന് ശശി തരൂർ; പ്രതികരിച്ച് ഇ.ടിയും ജോൺ ബ്രിട്ടാസും
    17/05/2025
    രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കുടുക്കി എല്ലിന്‍ കഷണം
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version