Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    • സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    • റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    • കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    • ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഭീകരാക്രമണത്തിന്റെ മറവിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നവരെ തിരിച്ചറിയുക -പ്രവാസി വെൽഫെയർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- പഹൽഗാമിൽ നടന്ന ഭീകരാക്രമണം കൊടുംക്രൂരതയാണെന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികളായ നിരപരാധികളാണ് അവിടെ കൊല്ലപ്പെട്ടത്. ഇത് മാപ്പർഹിക്കാത്ത കുറ്റവും അപലപനീയവുമാണ്. ഈ ക്രൂരതക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണം. കുറ്റവാളികൾ ആരായാലും അവരെ വേഗം പിടികൂടാനും ശക്തമായ നടപടികൾക്കും ഭരണകൂടത്തിന് കഴിയണം. എന്നാൽ അതിന്റെ ചുവട് പിടിച്ച് രാജ്യത്ത് വർഗീയത പരത്താൻ ശ്രമിക്കുന്നതും ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്ത് അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് മുതലെടുക്കുന്ന ഇത്തരം ദുശക്തികൾ ഇതവസരമാക്കുന്നതിൽ എല്ലാവർക്കും ജാഗ്രതയുണ്ടാവണമെന്നും യോഗം അവഗ്യപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഹീം തിരൂർക്കാട് (പ്രസിഡന്റ്), ഷക്കീർ ബിലാവിനകത്ത് (ജന. സെക്രട്ടറി), അഡ്വ. നവീൻ കുമാർ (ട്രഷറർ), സിറാജ് തലശ്ശേരി, ജംഷാദ് അലി (വൈസ് പ്രസിഡന്റ്), ഫൈസൽ കുറ്റ്യാടി, ആരിഫ ബക്കർ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. നാഷണൽ കമ്മിറ്റി പ്രതിനിധികളായ ഖലീൽ പാലോട്, അബ്ദുറഹീം ഒതുക്കുങ്ങൾ, സലീം മാഹി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    12/02/2026
    സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    12/02/2026
    റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    12/02/2026
    കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    12/02/2026
    ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version