ജെറുസലേമിൽ പുതിയതും സ്ഥിരവുമായ എംബസി സമുച്ചയം നിർമിക്കുന്നതിനുള്ള ഔദ്യോഗിക കരാറിൽ അമേരിക്കയും ഇസ്രായിലും ഒപ്പുവെച്ചു.
അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകൾ നിറവേറ്റാൻ യു.എസ് തയ്യാറാകുന്നില്ലെങ്കിൽ രാജ്യം യുദ്ധത്തിന് പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘത്തിന്റെ തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി
