ഒമാൻ ഉൾക്കടലിൽ ഇറാന്റെ സമുദ്രാതിർത്തിക്ക് സമീപമെത്തിയ യു.എസ് യുദ്ധക്കപ്പൽ (ഡിസ്ട്രോയർ) ലക്ഷ്യമിട്ട് വിജയകരമായി ആക്രമണം നടത്തിയതായി ഇറാൻ നാവികസേന അവകാശപ്പെട്ടു.
രണ്ടു ദിവസമായി വാഷിംഗ്ടണില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളെ തുടര്‍ന്ന് നേരത്തെ അംഗീകരിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ലെബനോനില്‍ ഹിസ്ബുല്ലയെ ഒഴിപ്പിച്ചുള്ള സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനുമുള്ള കരാര്‍ ലെബനോനും ഇസ്രായിലും പ്രഖ്യാപിച്ചു.
