Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 7
    Breaking:
    • നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    • ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    • പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    • നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    • കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/09/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kolkata Birthday Party Rape
    പ്രതികളായ ദീപും ചന്ദൻ മാലികും- ചിത്രം കടപ്പാട് എൻഡിടിവി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത– ഇരുപത് വയസുകാരിയായ യുവതിയെ ജന്മദിനത്തിൽ രണ്ട് സുഹൃത്തുക്കൾ ബലാത്സംഗം ചെയ്തതായി പരാതി. കൊൽക്കത്ത റീജന്റ് പാർക്ക് പ്രദേശത്താണ് സംഭവം. പ്രതികളായ ചന്ദൻ മാലിക്കും ദീപും സംഭവത്തിനു ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ഹരിദേവ്പൂർ സ്വദേശിനിയായ യുവതിയെ സെപ്തംബർ 6ന് പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന സുഹൃത്ത് ചന്ദൻ മാലിക് ദീപിന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണ ശേഷം അവിടെ നിന്ന് മടങ്ങിപ്പോവാൻ ശ്രമിച്ച യുവതിയെ പ്രതികൾ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്യുകയായരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

    ശനിയാഴ്ച രാവിലെ രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നടന്ന സംഭവം കുടുംബാംഗങ്ങളോട് വിവരിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പാണ് ഇവർ ചന്ദൻ മാലിക്കിനെ പരിചയപ്പെട്ടത്. തെക്കൻ കൊൽക്കത്തയിലെ ഒരു വലിയ ദുർഗാ പൂജാ കമ്മിറ്റിയുടെ തലവനായിട്ടാണ് ചന്ദൻ സ്വയം പരിചയപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇയാൾ വഴിയാണ് ദീപിനെയും പരിചയപ്പെട്ടത്. മൂന്ന് പേരും നല്ല സൗഹൃദത്തിലായിരുന്നുവെന്നും യുവതിയെ പൂജാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഒളിവിൽ പോയ പ്രതികൾക്കായി അന്യേഷണം ആരംഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    birthday Friends Kolkata Rape
    Latest News
    നിഴൽ വിരുന്നൊരുക്കി രാത്രിമാനം, പൂർണ ചന്ദ്രഗ്രഹണത്തിന്റെ അത്ഭുത വിരുന്നിൽ ലോകം
    07/09/2025
    ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം, പാസഞ്ചർ ടെർമിനൽ തകർന്നു
    07/09/2025
    പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ
    07/09/2025
    നന്ദി, വന്നതിനും ഭക്ഷണം കഴിച്ചതിനും അഭിപ്രായം അറിയിച്ചതിനും- ജലീലിന് പി.കെ ഫിറോസിന്റെ നന്ദി
    07/09/2025
    കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് പിറന്നാൾ ആഘോഷിക്കാനെത്തിയ യുവതി
    07/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.