Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    • 78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    • സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    • അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    • മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദക്ക് തിലകക്കുറിയായി കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രി, നാടിന് സമര്‍പ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗത്തിനു കീഴിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗത്തിനു കീഴിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ നാടിന് സമര്‍പ്പിച്ചു. ഊര്‍ജം, പരിസ്ഥിതി, ചുറ്റുമുള്ള ആരോഗ്യ സംവിധാനവുമായുള്ള ബന്ധം എന്നിവ ഫലപ്രദമായും കാര്യക്ഷമമായും കണക്കിലെടുക്കുന്ന സുസ്ഥിര രൂപകല്‍പനയോടെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പതിനാലു നിലകളില്‍, 467 കിടക്ക ശേഷിയോടെ നിര്‍മിച്ച ആശുപത്രിയുടെ കെട്ടിട വിസ്തീര്‍ണം ഒരു ലക്ഷം ചതുരശ്രമീറ്ററാണ്. ആറു നിലകളിലുള്ള ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററിന് 60,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഇവിടെ 252 കിടക്കകളാണുള്ളത്. ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഈ മേഖലയിലെ ശാസ്ത്രം, പരിശീലനം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവക്കുള്ള കേന്ദ്രമാകുന്നതിനുമായി ഉയര്‍ന്ന യോഗ്യതയുള്ള ഒരു കൂട്ടം ആരോഗ്യ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഏറ്റവും കൃത്യമായ ന്യൂറോളജിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം ജിദ്ദ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററും നാഷണല്‍ ഗാര്‍ഡ് മന്ത്രി ചുറ്റുനടന്നുകണ്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Children Hospital Jeddah
    Latest News
    ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    30/05/2025
    78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    30/05/2025
    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    30/05/2025
    അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    30/05/2025
    മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version