Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    • വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    • 11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    • ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    • വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പി.വി അന്‍വര്‍ അടഞ്ഞ അധ്യായം, നിലമ്പൂരില്‍ വിജയിക്കാനുള്ള സ്ട്രാറ്റജി മാത്രമാണ് ചര്‍ച്ച : പി.കെ കുഞ്ഞാലിക്കുട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pk Kunjalikutty
    പി.കെ കുഞ്ഞാലിക്കുട്ടി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– പി.വി അന്‍വർ വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പി.എം.എ സലാം വിളിച്ച ലീഗിന്റെ യോഗത്തിലെ ഏക അജണ്ട യു.ഡി.എഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോവുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    പി.വി അന്‍വറുമായി ഇനി ചര്‍ച്ചവേണ്ടെന്നാണ് മുന്നണി തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ മാത്രമേ ഇനി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തുകയുളളൂ എന്നായിരുന്നു യു.ഡി.എഫ് നിലപാട്. പക്ഷെ അന്‍വര്‍ അംഗീകരിക്കാത്തതിനാല്‍ ആ വിഷയത്തില്‍ ഇനി ചര്‍ച്ചയുണ്ടാവുകയില്ലെന്നും യു.ഡി.എഫ് നേത്രത്വം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ കാണാന്‍ പാടില്ലായിരുന്നെന്ന് വി.ഡി സതീഷന്‍ പറഞ്ഞു. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമാണെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. അൻവറിനെ സന്ദർശിച്ചത് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല, വൈകാരിക പരമായ തീരുമാനമായിരുന്നെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രതികരണം പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടെന്നും രാഹുൽ പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nilambur by-election PK Kunhalikutty PV Anwar
    Latest News
    ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    04/06/2025
    വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    04/06/2025
    11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    04/06/2025
    ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    04/06/2025
    വടകര കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന കേസ്; കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ അറസ്റ്റില്‍
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version