Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    • ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    • ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
    • പിഎം ശ്രീ; 2023-ല്‍ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്‍
    • ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്‌കത്ത് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി, 288-232

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 232-നെതിരെ 288 വോട്ടുകൾക്കാണ് ബിൽ ലോക്സഭ പാസാക്കിയത്. നാളെ(വ്യാഴം) ബിൽ രാജ്യസഭയും പരിഗണിക്കും. പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. സർക്കാരിന് ലോക്സഭയിലുള്ള ഭൂരിപക്ഷം ബിൽ പാസാകാൻ സഹായകരമായി. വ്യാഴാഴ്ച വൈകിട്ടാണ് ബിൽ രാജ്യസഭ പരിഗണിക്കുന്നത്. പ്രതിപക്ഷം നിർദ്ദേശിച്ച ഒരു ഒരു ഭേദഗതിയും സർക്കാർ അംഗീകരിച്ചില്ല.

    കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധമായും ഉൾപ്പെടുത്തണം തുടങ്ങിയ വിവാദപരമായ തീരുമാനങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം വിശ്വാസം ആചരിക്കുന്ന വ്യക്തികൾക്ക് മാത്രമേ വഖഫിന് സ്വത്തുക്കൾ സംഭാവന ചെയ്യാൻ കഴിയൂ എന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്. ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടനയ്‌ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ നിയമഭേദഗതിയുടെ കോപ്പി കീറിയെറിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ ബിൽ മതത്തെക്കുറിച്ചല്ല, സ്വത്തിനെക്കുറിച്ചും അതിന്റെ വിനിയോഗത്തിനും വ്യവസ്ഥ ഏർപ്പെടുത്താനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് സർക്കാർ വാദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Loksabah Waqaf Bill
    Latest News
    ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    28/10/2025
    ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    28/10/2025
    ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
    28/10/2025
    പിഎം ശ്രീ; 2023-ല്‍ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്‍
    28/10/2025
    ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്‌കത്ത് പോലീസ്
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version