Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികൾ പെരുവഴിയിൽ, ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ കഴിഞ്ഞു; പിഴവ് സംഭവിച്ചെന്ന് ചെയർമാൻ
    • മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    • യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    • ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    • ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    തെരഞ്ഞെടുപ്പ് തോല്‍വി : ജോസ് വള്ളൂര്‍ തൃശൂര്‍ ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ചു, വീണ്ടും സംഘര്‍ഷം

    ഡെസ്‌ക്By ഡെസ്‌ക്10/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍ – തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഡി സി സി അധ്യക്ഷസ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. തൃശൂരിലെ ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി ജോസ് വള്ളൂര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് മുന്നിലായിരുന്നു രാജി പ്രഖ്യാപനം. യു ഡി എഫ് ചെയര്‍മാന്‍ എംപി വിന്‍സന്റും രാജിവെച്ചു.

    ജോസ് വള്ളൂരിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോസിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ഇവിടേക്കെത്തിയത്. ജോസ് വള്ളൂരിനെ എതിര്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വീണ്ടും ഉന്തും തള്ളും ഉണ്ടായി. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് ദേശീയ നേതൃത്വം ആരാഞ്ഞിരുന്നു.
    കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നു ജില്ലയില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കഴിഞ്ഞ ദിവസം ഡി സി സി ഓഫിസില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതില്‍ വരെയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം കടുത്ത നടപടികളിലേക്ക് കടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെള്ളിയാഴ്ച വൈകുന്നേരം കൈയേറ്റത്തിലെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DCC president post Jose vallur Resigns Trissur election issue
    Latest News
    ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥികൾ പെരുവഴിയിൽ, ഇന്ന് നടക്കുമെന്ന് അറിയിച്ച പരീക്ഷ ഇന്നലെ കഴിഞ്ഞു; പിഴവ് സംഭവിച്ചെന്ന് ചെയർമാൻ
    22/06/2025
    മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    22/06/2025
    യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    22/06/2025
    ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    22/06/2025
    ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version