ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി നടന്ന ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗരുട്ട് പ്രവിശ്യയില്‍ നിന്ന് 151 കിലോമീറ്റര്‍ അകലെയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ജക്കാര്‍ത്തയിലും സമീപ പ്രവിശ്യയയാ ബാന്റനിലും സെന്‍ട്രല്‍ ജാവ യോഗ്യാകാര്‍ത്ത, കിഴക്കന്ജാവ പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു.
Tuesday, May 21
Breaking:
- ഇബ്രാഹീം റെയ്സിയുടെ മരണത്തിന് കാരണം ഇറാൻ സർക്കാരെന്ന് അമേരിക്ക, ഹെലികോപ്റ്റർ കണ്ടെത്താൻ സഹായം തേടിയെന്നും യു.എസ്
- തീപ്പിടിച്ച വിമാനത്തിലിരുന്നു ദൃശ്യം പകർത്തി ഈ പെൺകുട്ടി
- സമസ്ത-ലീഗ് തർക്കത്തിൽ ‘ഒരുമിക്കേണ്ടതിന്റെ വില പറഞ്ഞ്’ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ
- ഓരോ സിനിമയും തൻ്റെ ആദ്യ സിനിമയാണന്നുള്ള രീതിയിലാണ് ഞാൻ അഭിനയിക്കാറുള്ളത് – മമ്മൂട്ടി
- മുൻ പ്രവാസി എഴുത്തുകാരി ഷഹീറ നസീറിന് പുരസ്കാരം