Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 16
    Breaking:
    • ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    • ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    • നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    • ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    • സൗദിയിലും ഗൾഫിലും ബഹുവിധ പരിപാടിളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദിന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സുരക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Hafiz Sayeed
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്‌ലാമാബാദ്– പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലഷ്‌കറെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സൈന്യം, ഐ.എസ്.ഐ, ലഷ്‌കറെ ത്വയിബ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് സുരക്ഷാ വലയം തീര്‍ത്തിരിക്കുന്നത്. ലഹാറോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാന്‍ പ്രത്യേക ഡ്രോണ്‍ സംവിധാനം സൈന്യം ഒരുക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

    ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജൊഹര്‍ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീടിന് നാലിരട്ടി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനത്തിന് കെട്ടിടത്തിന് സമീപം സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും പ്രദേശത്ത് ഡ്രോണുകളുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടി.ആര്‍.എഫ് പരസ്യമായി ഏറ്റെടുത്തെങ്കിലും ഹാഫിസ് സയീദിനു പ്രധാന പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐക്രരാഷ്ട്രസഭയും അമേരിക്കയും ആഗോളഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ലഷ്‌കര്‍ തലവനായ ഹാഫിസ് സയീദ്. ഇയാളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 10 മില്യണ്‍ യു.എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടയിലാണ് ഹാഫിസ് പാകിസ്ഥാന്‍ സൈന്യത്തിന്റെ സുരക്ഷയില്‍ താമസിക്കുന്നത്. കഴിഞ്ഞ മാസം ഹാഫിസിന്റെ അടുത്ത സഹായി അബു ഖത്തലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഭീകരന്റെ സുരക്ഷ സൈന്യം വീണ്ടും ശക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hafiz Saeed Lashkar e taiba Pahalgam terror attack Pakistan army
    Latest News
    ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
    15/08/2025
    ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
    15/08/2025
    നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
    15/08/2025
    ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
    15/08/2025
    സൗദിയിലും ഗൾഫിലും ബഹുവിധ പരിപാടിളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.