ഇസ്രായിൽ സൈന്യം നടപ്പിലാക്കിയ ബ്ലോക്കേഡ് മൂലമുള്ള പട്ടിണി നയത്തെ തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു, ഇതിൽ 108 കുട്ടികളും ഉൾപ്പെടുന്നു.
യുദ്ധം റദ്ദാക്കണമെന്നും ബന്ദികളെയും തടവുകാരെയും കൈമാറാന്‍ ഹമാസുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തു ലക്ഷത്തിലേറെ ഇസ്രായിലികള്‍ നാളെ പണിമുടക്ക് നടത്തും.