ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശ മന്ത്രി കാസ്പർ വെൽഡ്കാമ്പ് രാജിവച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ അൽസീസയുമായി കൂടിക്കാഴ്ച നടത്തി.