തെഹ്‌റാൻ പ്രവിശ്യയിലെ കഹ്രിസാക്കിലെ ഫോറൻസിക് ഡയഗ്നോസ്റ്റിക് ആന്റ് ലബോറട്ടറി സെന്ററിനുള്ളിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കിടക്കുന്നു. മൃതദേഹങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തേടി ദുഃഖിതരായ ബന്ധുക്കൾ തിരയുന്നു.
ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസ മുനമ്പിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് അറിയിച്ചു.




