അഹമ്മദാബാദ്– ഗാസയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ ഗുജറാത്തിലെ പള്ളികളിൽ പണം പിരിച്ച് ആഡംബര ജീവിതം നയിച്ച കൊണ്ടിരുന്ന അംഗങ്ങളിൽ ഒരാൾ പിടിയിൽ. സിറിയൻ പൗരനായ അലി മേഗാത് അൽ-അസ്ഹർ എന്ന വ്യക്തിയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. എലിസ് ബ്രിഡ്‌ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്. അംഗത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജോയിന്റ് കമ്മീഷണർ ശരത് സിങ്ഗാ അറിയിച്ചു.
സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്
Wednesday, July 22
Breaking:
- സൗദിയിൽ വീടുകൾക്ക് തീപിടിച്ച് രണ്ടു ദുരന്തങ്ങൾ: ജിസാനിലും ഹുഫൂഫിലുമായി എട്ടു മരണം
- നീറ്റ് വിവാദം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു, പ്രക്ഷോഭം തുടരും
- അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് യാത്രയയപ്പ്, ഫോര്‍ക്ക റിയാദിന്റെ ആദരവ്
- രാഹുൽ ഗാന്ധിയെ നിലത്തിട്ട് വലിച്ചിഴച്ച് പോലീസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനിന്ന് കോൺഗ്രസ് നേതാക്കളെ മാറ്റി
- രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
