Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • കൈകോർത്ത് കരുത്തുകാട്ടി ജനപഥം 2025; ശ്രദ്ധേയമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമ്മേളനം
    • പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തും, മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു: മുഖ്യമന്ത്രി
    • മൂന്ന് മാസമായി ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലായിരുന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    • ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലഷ്‌കറെ ത്വയിബ സ്ഥാപകന്‍ അമീര്‍ ഹംസക്ക് ഗുരുതര പരുക്ക്; വെടിയേറ്റതെന്ന് സംശയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ameer Hamsa
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്‌ലാമാബാദ്- തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയിബയുടെ പതിനേഴ് സ്ഥാപകരില്‍ ഒരാളായ അമീര്‍ ഹംസയുടെ ആരോഗ്യ നിലഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാഹോറിലെ സ്വന്തം വസതിയില്‍ വച്ചാണ് പരുക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്ങനെയാണ് പരുക്കേറ്റതെന്ന വിവരം വ്യക്തമല്ല. അമീര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനോ ലഷ്കറെ ത്വയിബയോ ഔദ്യോഗിക പ്രതികരണം ഈ വിഷയത്തിൽ നടത്തിയിട്ടില്ല.

    ലഷ്‌കറെ ത്വയിബയുടെ സഹസ്ഥാപകരില്‍ ഒരാളായ അമീര്‍ ഹംസയാണ് വര്‍ഷങ്ങളോളം ലഷ്‌കറിന്റെ പ്രചരണ വിഭാദത്തെയും ജനസമ്പര്‍ക്ക പരിപാടികളെയും നിയന്ത്രിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത് സ്വതന്ത്ര അഫ്ഗാനിസ്ഥാനു വേണ്ടി ആയുധമെടുത്ത അമീര്‍ ഹംസ പിന്നീട് ലഷ്‌കറെ ത്വയിബ സ്ഥാപിച്ച ശേഷം അവയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. 2018ല്‍ സാമ്പത്തിക സഹായങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ ലഷ്‌കറെ ത്വയിബയുമായി അകലം പാലിച്ച ഹംസ പുതിയ ഭീകരസംഘടന രൂപീകരിക്കുകയായിരുന്നു. ജെയ്‌ഷെ മന്‍ഫാഖ എന്ന പേരുള്ള ഈ സംഘട ജമ്മുകശ്മീരടക്കമുള്ള മേഖലയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ameer Hamza Lashkar e taiba
    Latest News
    കൈകോർത്ത് കരുത്തുകാട്ടി ജനപഥം 2025; ശ്രദ്ധേയമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമ്മേളനം
    29/10/2025
    പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തും, മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു: മുഖ്യമന്ത്രി
    29/10/2025
    മൂന്ന് മാസമായി ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലായിരുന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    29/10/2025
    ഹറമിനു സമീപത്തെ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി വ്യവസായി
    29/10/2025
    ശാസ്ത്രകുതുകികളിൽ ജിജ്ഞാസയുണർത്തി ജിദ്ദയിൽ ഡയലോഗ്സിന്റെ ക്വാണ്ടം റെൽമ്സ്
    29/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version