ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവനകളെ അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ശക്തമായി അപലപിക്കുകയും ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
കോവിഡ് ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നെന്ന് പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്സണ് പറഞ്ഞു




