ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതു വരെ എയർ ഇന്ത്യയുടെ ബോയിങ് ഗണത്തിലുള്ള എല്ലാ വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി.