ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.
Thursday, August 20
Breaking:
- സൗദിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കണം: പാസഞ്ചേഴ്സ് ഫോറം
- 167 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്ക് ആന്ത്രോപിക്; എ.ഐ ലോകം ഉറ്റുനോക്കുന്ന വമ്പൻ ഓഹരി വിപണി പ്രവേശം
- ചെങ്കടലിൽ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ നാലു പേരുടെ മൃതദേഹങ്ങൾ ജിദ്ദയിലെത്തിച്ചു
- ഇ1 കുടിയേറ്റ കോളനി പദ്ധതി ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് ബ്രിട്ടന്
- കുവൈത്തില്‍ 45,000 കവിഞ്ഞ് വിവാഹമോചിതരായ സ്വദേശികള്‍





