ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ സ്വദേശി അർജുനും (32) ലോറിയും അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായിരുന്നത്.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
Wednesday, October 29
Breaking:
- വാണിജ്യ സമ്മാന നറുക്കെടുപ്പ് തട്ടിപ്പ്: 73 അംഗ സംഘത്തിന് എതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി
- സൗദിയിൽ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് റിസര്‍വേഷനുകൾ വര്‍ഷാവസാനത്തിനു മുമ്പ് തുടങ്ങുമെന്ന് മന്ത്രി
- യുഎഇ പതാക ദിനം നവംബർ 3ന്; പതാക ഉയർത്താൻ ആഹ്വാനം
- നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
- അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ആദരിച്ചു


