ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Thursday, October 30
Breaking:
- കേരളത്തിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ അന്താരാഷ്ട്ര സഹമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
- കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിലെ കുട്ടി പോലും അമ്പരന്നു, കുട്ടി തന്നെ കാണാൻ നേരിൽ വന്നുവെന്ന് പിണറായി
- ചോരയൊലിച്ച് സുഡാൻ തെരുവുകൾ, മൃതദേഹങ്ങൾ അസ്ഥികളായി, വഴിനീളെ പരിക്കേറ്റവർ
- ക്ഷേത്രത്തില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപമുണ്ടാക്കാന്‍ ശ്രമം; അലീഗഡില്‍ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
- ബ്രേക്ക് അപ്പിന് ലീവ്; വൈറലായി ജീവനക്കാരൻ്റെ മെയിൽ


