കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
Thursday, July 16
Breaking:
- റോഡ് പണി: ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് നാളെ മുതൽ മൂന്ന് ദിവസം താൽക്കാലിക അവധി
- സൗദിയിലെ സേവനം പൂർത്തിയാക്കി അംബാസഡർ സുഹൈല്‍ അജാസ് ഖാൻ മടങ്ങുന്നു; ഇന്ത്യൻ സമൂഹത്തിന്റെ യാത്രയയപ്പ് നാളെ റിയാദിൽ
- “സൗദിയില്‍ 100 റിയാലിന് ഇഖാമ പുതുക്കല്‍: ഇളവ് കാലാവധി തീരാൻ ആറു മാസം; പ്രതീക്ഷയോടെ പ്രവാസികൾ”
- യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
- യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന


