തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Monday, March 16
Breaking:
- ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
- 24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
- സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
- അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
- ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതി


