യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു
Sunday, August 30
Breaking:
- സി.കെ ഷാക്കിറിനെതിരായ നടപടി, യൂത്ത് ലീഗിൽ അമർഷം പുകയുന്നു
- മോട്ടോർ വാഹന വകുപ്പിൽ സമഗ്രമാറ്റം, ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാൻ സേവനങ്ങളെല്ലാം ഓൺലൈനാക്കും
- വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക സ്വന്തമാക്കി, രാജ്യത്ത് എണ്ണ വില കുറയുമെന്ന് ട്രംപ്
- കരാമയിലെ ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദുബായ് പോലീസ്, വൈറലായ വീഡിയോ മനസ്സുകള്‍ കീഴടക്കുന്നു
- രാജ്യത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടുന്നത് ശത്രുവിന് സഹായമാകുമെന്ന് ഖാംനഇ





