ഫലസ്തീന് ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്മാന് രാജാവ് കൂട്ടിച്ചേര്‍ത്തു.
Wednesday, January 28
Breaking:
- 2030 ആകുമ്പോഴേക്കും എമിറേറ്റ്സ് 20,000 ജീവനക്കാരെ നിയമിക്കും
- ചാമ്പ്യൻസ് ലീഗിൽ ഇന്ന് അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾ, പ്രീ-ക്വാർട്ടർ ഉറപ്പിക്കാൻ വമ്പന്മാർ
- ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
- രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു


