സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
Browsing: CH Mohammed koya
വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ലെന്ന് പ്രൊഫ. ജി. മോഹന്‍ ഗോപാല്‍.
മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
മുസ്‌ലിം ലീഗിന്റെ ഡൽഹിയിലെ ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിൽ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന് മകനും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ.
വെൺമയും വിശുദ്ധിയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ സമ്പാദ്യം വരെ പാർട്ടിക്ക് വേണ്ടി ചെലവിട്ടു.
ജിദ്ദ- സി എച്ച് മുന്നോട്ടുവെച്ച രാഷ്ട്രീയമാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘സി എച്ച്, ഓർമ്മകൾ വാടാത്ത…
തീപ്പൊരി പ്രഭാഷകൻ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹ്യ പരിഷ്കർത്താവ്, നിയമസഭ സാമാജികൻ, പാർലമെൻറ് അംഗം, മികച്ച ഭരണാധികാരി, നിയമസഭാ സ്പീക്കർ, മന്ത്രി, മുഖ്യമന്ത്രി എന്നീ…