ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം അഴിച്ചുവിട്ട ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 79 പേര് രക്തസാക്ഷികളായി. ഇതില്‍ ഏഴു പേര് റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിന് കാത്തുനിന്ന സാധാരണക്കാരായിരുന്നു. ദക്ഷിണ ഗാസയിലാണ് ഇസ്രായില്‍ ആദ്യമായി ശക്തമായ ആക്രമണം നടത്തിയത്. ഇവിടെ 22 പേര് കൊല്ലപ്പെട്ടു.
Tuesday, July 1
Breaking:
- ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ
- വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
- തെലങ്കാന ഫാക്ടറി സ്ഫോടനം; മരണം 42, ഇരുപതോളം പേര് തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
- തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന് ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
- സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്