ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന് ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന് 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.
Saturday, August 8
Breaking:
- ചെങ്കടലില്‍ എണ്ണ ടാങ്കര്‍ ആക്രമിക്കാനുള്ള ഹൂത്തി നീക്കം പരാജയപ്പെടുത്തി; യെമൻ സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് യു.എൻ മുന്നറിയിപ്പ്
- മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, ചത്താലും ഭയപ്പാടില്ല- വെല്ലുവിളിച്ച് വീണ്ടും അർജ്ജുൻ ആയങ്കി
- അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്ജുന് ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം
- അഡ്നോകിന്റെ 15 കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
- ഓഗസ്റ്റ് 28 ന് നബിദിനം; യു.എ.ഇ പൊതു അവധി പ്രഖ്യാപിച്ചു





