ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന് ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന് 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.
Wednesday, July 16
Breaking:
- റിയാദിൽ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” ശ്രദ്ധേയമായി
- പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി
- റിയാദിൽ ജുലൈ 25 ന് ഉമ്മൻ ചാണ്ടി അനുസ്മരണം: ചാണ്ടി ഉമ്മൻ മുഖ്യാതിഥി
- ചരിത്രം തിരുത്തി എൻസിഇആർടി; മുഗളന്മാർ കൂട്ടകൊലപാതകികളും ക്ഷേത്രങ്ങൾ നശിപ്പിച്ചവരും, ശിവജി മതങ്ങളെ ബഹുമാനിച്ച മികച്ച തന്ത്രഞ്ജൻ
- പിസി ജോര്‍ജിനെതിരെ കേസെടുക്കാതെ പോലീസ്, നടപടിയെടുക്കണമെന്ന് കോടതി