ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന് ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന് 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.
Thursday, September 4
Breaking:
- സിഡ്നി മാരത്തോൺ: ബഹ്റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
- തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
- അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
- മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്സ്
- കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്സ്പോ സെക്കന്റ് എഡിഷന് 12 ന്