Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 25
    Breaking:
    • ഇസ്രായിലിന്റെ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടിയെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡും
    • ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ രണ്ടംഗ സംഘം അറസ്റ്റിൽ
    • കുവൈത്ത് താരം അഹ്മദ് ഈറാജിന്റെ പൗരത്വം റദ്ദാക്കി
    • കൊച്ചിയിലേക്ക് വന്ന കപ്പൽ പൂർണ്ണമായും മുങ്ങി; കാപ്റ്റനടക്കം 3 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ 23ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ജിദ്ദ അബ്ഹുറിൽ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/09/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ നഗരസഭക്കു കീഴിലെ അബ്ഹുര്‍ ബലദിയ പരിധിയില്‍ പെട്ട നോര്‍ത്ത് അബ്ഹുറില്‍ കടലോരത്ത് അനധികൃതമായി കൈയേറിയ സ്ഥലത്ത് നിര്‍മിച്ച ഷെഡുകളും കെട്ടിടങ്ങളും പൊളിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജിദ്ദ നഗരസഭക്കു കീഴിലെ അബ്ഹുര്‍ ബലദിയ പരിധിയില്‍ പെട്ട നോര്‍ത്ത് അബ്ഹുറില്‍ കടലോരത്തെ അനധികൃത കൈയേറ്റങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. ഇവിടെ പത്തിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങളും ഷെഡുകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി സ്ഥലങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു. ആകെ 1,26,185 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കഴിഞ്ഞ ദിവസം വീണ്ടെടുത്തത്. കെട്ടിട അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത ശേഷം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി ജിദ്ദ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നില്‍ ഇവിടം തുറന്നുകൊടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കടലോരം കൈയേറി ബീച്ചിന്റെ കാഴ്ച മറക്കുന്ന നിലക്ക് നിര്‍മിച്ച ഷെഡുകളും കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കാനും പൊതുമുതല്‍ സംരക്ഷിക്കാനും നിയമ ലംഘകര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ജിദ്ദ നഗരസഭ പറഞ്ഞു. ജിദ്ദയിലെങ്ങും കൈയേറ്റങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ നിരീക്ഷണം തുടരുമെന്നും നഗരസഭ പറഞ്ഞു.

    ഏതാനും മാസങ്ങള്‍ക്കിടെ കടലോരത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് 12 ലക്ഷത്തിലേറെ ചതുരശ്രമീറ്റര്‍ സ്ഥലം വീണ്ടെടുത്തതായി ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. കടലോരത്ത് നിയമാനുസൃത പ്രമാണങ്ങളില്ലാത്ത സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങളും ഷെഡുകളും മറ്റുമാണ് പൊളിച്ചുനീക്കുന്നതെന്നും നഗരസഭാ വക്താവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abhur
    Latest News
    ഇസ്രായിലിന്റെ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടിയെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡും
    25/05/2025
    ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ രണ്ടംഗ സംഘം അറസ്റ്റിൽ
    25/05/2025
    കുവൈത്ത് താരം അഹ്മദ് ഈറാജിന്റെ പൗരത്വം റദ്ദാക്കി
    25/05/2025
    കൊച്ചിയിലേക്ക് വന്ന കപ്പൽ പൂർണ്ണമായും മുങ്ങി; കാപ്റ്റനടക്കം 3 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി
    25/05/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ 23ന്
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version