Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    • പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    • മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    • ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    • ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ബീനക്ക് പിന്നാലെ രമേശും സതീശനും; ഉപതെരഞ്ഞെടുപ്പ് കനക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ramesh satheeshan beena
    file photos
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ– നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്വതന്ത്രർക്കായി വലവീശിയിരിക്കുകയാണ് ബി.ജെ.പി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ നേതാക്കളിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എം.ടി.രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തന്ന് ബീന ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

    കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എം.ടി.രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും, എം.ടി രമേശുമായി സംസാരിച്ച കാര്യങ്ങൾ പരസ്യപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബീന പറഞ്ഞു. മരിക്കുന്നത് വരെ കോൺ​ഗ്രസുകാരിയായി ഇരിക്കാനാണ് ആ​ഗ്ര​ഹമെന്നും. സ്ഥാനാർഥി വിഷയത്തിൽ ബി.ജെ.പിയുമായി ചർച്ചയ്ക്ക് പോകില്ലന്നും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്നും ബീന കൂട്ടിച്ചേർത്തു.

    നിലമ്പൂരിൽ മത്സരത്തിനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പാർട്ടി നടത്തിവരുന്നുണ്ട്. നിലമ്പൂരിൽ മത്സരിക്കാൻ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള നേതാവ് കൂടിയാണ് ബീന ജോസഫ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adv beena joseph BJP Congress MT Ramesh Nilambur UDF VD Satheeshan
    Latest News
    സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    29/05/2025
    പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    29/05/2025
    മേക്കപ്പ് ഓവറായി; യുവതിയെ എയർപോർട്ടിൽ തടഞ്ഞു | Makeup
    29/05/2025
    ജിദ്ദ ബീറ്റ്സ്: ഗോൾഡൻ 90 മെലഡി നൈറ്റ് ശ്രദ്ധേയമായി
    29/05/2025
    ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും
    29/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version