Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഉവൈസിയുടെ വീടിന് നേരെ ആക്രമണം, നേരിടാൻ നേരിട്ടു വരൂവെന്ന് ഉവൈസിയുടെ വെല്ലുവിളി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- എ.ഐ.എം.ഐ.എം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് നേരെ ആക്രമണം. ദൽഹിയിൽ വീടിന് നേരെയാണ് അക്രമികൾ മഷിയെറിഞ്ഞത്. എന്നെ നേരിടാൻ മഷിയെറുകയോ കല്ലെറിയുകയോ ചെയ്ത് ഭീരുക്കളായി ഓടിപ്പോകരുതെന്ന് ഉവൈസി പറഞ്ഞു.

    ചില “അജ്ഞാതരായ അക്രമികൾ” ഇന്ന് എൻ്റെ വീട് കറുത്ത മഷി എറിഞ്ഞ് ആക്രമിച്ചുവെന്നെന്നും തന്റെ വീട് അക്രമണത്തിന് ഇരയാകുന്നത് എണ്ണിയാലൊടുങ്ങില്ലെന്നും ഉവൈസി പറഞ്ഞു. ദൽഹി പോലീസിന്റെ മൂക്കിന് താഴെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. പോലീസുകാർ നിസഹായത പ്രകടിപ്പിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എം.പിമാർക്ക് സുരക്ഷ ഉറപ്പിക്കാനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Some “unknown miscreants” vandalised my house with black ink today. I have now lost count the number of times my Delhi residence has targeted. When I asked @DelhiPolice officials how this was happening right under their nose, they expressed helplessness. @AmitShah this is… pic.twitter.com/LmOuXu6W63

    — Asaduddin Owaisi (@asadowaisi) June 27, 2024

    എന്റെ വീടിന് ലക്ഷ്യം വെക്കുന്നത് കൊണ്ട് തന്നെ ഭയപ്പെടുത്തില്ല. സവർക്കറിനെ പോലെയുള്ള ഭീരുത്വം അവസാനിപ്പിക്കണമെന്നും എന്നെ നേരിടാൻ മനുഷ്യരാകണമെന്നും ഉവൈസി പറഞ്ഞു. കുറച്ച് മഷി എറിയുകയോ കല്ലെറിയുകയോ ചെയ്ത ശേഷം ഓടിപ്പോകരുതെന്നും ഉവൈസി മുന്നറിയിപ്പ് നൽകി.
    കഴിഞ്ഞ ദിവസം പാർലമെന്റിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് ഫലസ്തീൻ എന്ന മുദ്രാവാക്യം ഉവൈസി വിളിച്ചതിന് എതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AIMIM Amith Shah Delhi Uwaisy
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version