Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    • ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    • വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    • വയോധിക ജിദ്ദയിൽ നിര്യാതയായി
    • അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Kerala Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ– സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.

    പുന്നപ്ര വയലാർ സമഭൂമിയിൽ പി.കെ. ചന്ദ്രാനന്ദൻ്റെ 11-ാം ചരമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസ വർഗീയവും മുസ്‌ലിം വിരുദ്ധവുമായ സംഘടനയാണെന്നും അത്തരം വർഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്രൈസ്ത‌വ വിഭാഗം ഇവിടെ ന്യൂനപക്ഷമാണ്. തനി വർഗീയമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സംഘടന ഇപ്പോൾ അവർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. അത് കാസയാണെന്നും, തനി മുസ്ലിം വിരുദ്ധമായ പ്രചരണമാണ് അവർ നടത്തുന്നതെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

    ആർ.എസ്.എസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാസയുടെ രാഷ്ട്രീയം, ന്യൂനപക്ഷ വിഭാഗങ്ങൾക്കിയിൽ ഭിന്നിപ്പുണ്ടാക്കലാണ്. ഇവരെല്ലാവരും കൂടി കേരളത്തെ വിഴുങ്ങും. അതിന് എല്ലാ പിന്തുണയും സതീശനും പാർട്ടിയും നൽകുന്നുണ്ട്’ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

    കേരളത്തിൽ വലിയ തോതിൽ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വളരുന്നുണ്ടെന്നും സുംബ ഡാൻസിന്റെ പേരിലും ജാനകി സിനിമയുടെ പേരിലുമെല്ലാം ഇത്തരം വിഭാഗീയ പ്രചരണങ്ങൾ കേരളത്തിൽ വളരുകയാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. ഇതിന് പിന്തുണ നൽകുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വാദികൾ എന്ത് വൃത്തികേട് പറഞ്ഞാലും ആ വർഗീയ വാദികളുടെ പിന്തുണ ഉറപ്പാക്കാൻ കേരളത്തിലെ പ്തപക്ഷം ആ വിഷയങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ വിമർശിക്കുകയുണ്ടായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Casa Kerala minister RSS saji cheriyan
    Latest News
    നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    18/08/2025
    ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    18/08/2025
    വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?
    18/08/2025
    വയോധിക ജിദ്ദയിൽ നിര്യാതയായി
    18/08/2025
    അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.