യാത്രക്കാരെ ഇറക്കിയ ടാക്‌സികളോട് പെട്ടെന്നു തന്നെ സ്ഥലം വിടാൻ എയർപോർട്ട് ജീവനക്കാർ നിർദേശിക്കുകയും ഇതിൽ കുപിതനായ ഒരു ഡ്രൈവർ ജീവനക്കാരനെ അസഭ്യം പറയുകയുമായിരുന്നു.
ബജ്‌റംഗ്ദൾ നേതാവും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ സംഘർഷ സാധ്യത നിലനിൽക്കുന്ന മംഗളുരുവിൽ വിദ്വേഷ പ്രചരണങ്ങൾക്കും സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ ശക്തമായ നടപടികളാണ് കർണാടക പൊലീസ് കൈക്കൊള്ളുന്നത്.