Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഖത്തറിന് സുരക്ഷയൊരുക്കാൻ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യു.എസ്
    • ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    • സ്‌മൈൽ പ്ലീസ്! ഇന്ന് ലോക പുഞ്ചിരി ദിനം
    • അബഹയിലേക്ക് വരൂ, തേൻ കുടിലുകളിൽനിന്ന് മധുരം നുണയൂ
    • ‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’; ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിച്ച് മലയാളി യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ചരിത്രത്തിലാദ്യം; 5 കിലോമീറ്റർ ആഴത്തിലേക്ക് ജലയാത്രികരെ അയച്ച് ഇന്ത്യ

    ഇന്ത്യയിൽ നിന്നും ഒരു പൗരൻ ഇത്രയും ആഴത്തിലേക്ക് പോകുന്നതും ഇതാദ്യമായാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2025 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആഴക്കടൽ ദൗത്യത്തിൽ പങ്കെടുത്ത കമാൻഡർ ജതീന്ദർ പാൽ സിങ്, മലയാളിയായ ജി.ഹരികൃഷ്ണൻ, എം.പളനിയപ്പൻ, ഡി.സത്യനാരായണൻ, രാജു രമേഷ് എന്നിവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചരിത്രത്തിലാദ്യമായി 5 കിലോമീറ്റർ ആഴത്തിലേക്ക് ‘ജലയാത്രികരെ’ (അക്വാനോട്ട്) അയച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നും ഒരു പൗരൻ ഇത്രയും ആഴത്തിലേക്ക് പോകുന്നതും ഇതാദ്യമായാണ്. ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന ‘സമുദ്രയാൻ പദ്ധതി’ക്കു മുന്നോടിയായാണ് ഈ യാത്ര. ഫ്രാൻസുമായി സഹകരിച്ചുള്ള ഈ യാത്രക്ക് വടക്കൻ അറ്റ്‍ലാന്റിക് സമുദ്രത്തിൽ ‘നോട്ടീൽ’ എന്ന ജലപേടകമാണ് ഉപയോഗിച്ചത്. ഈ മാസം 5,6 തീയതികളിലായിരുന്നു ആഴക്കടലിലേക്കുള്ള യാത്ര.

    5 മണിക്കൂറോളമാണ് കടലിന്റെ അടിത്തട്ടിൽ യാത്രികർ ചെലവഴിച്ചത്. കടലിന്റെ അടിത്തട്ടിൽ പോയി വരാൻ ഏകദേശം 9 മണിക്കൂറാണ് ഇവർക്ക് എടുത്തത്. പേടകത്തിനുള്ളിലിരുന്ന് പുറത്തെ റോബട്ടിക് കരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെയും ഫ്രാൻസിന്റെയും ദേശീയപതാകകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘മത്സ്യ 6000’ എന്ന ജലപേടകത്തിന്റെ നിർണായക ചുമതലയുള്ള 5 പേരിലൊരാൾ മലയാളിയായ ജി.ഹരികൃഷ്ണനായിരുന്നു. ജി.ഹരികൃഷ്ണനോടൊപ്പം കപ്പലിലെ കൺട്രോൾ റൂമിലുണ്ടായിരുന്നത് എൻഐഒടി ശാസ്ത്രജ്ഞരായ ഡോ.ഡി. സത്യനാരായണൻ, എം.പളനിയപ്പൻ എന്നിവരാണ്. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയാണ് ജി.ഹരികൃഷ്ണൻ. രാജു രമേഷും കമാൻഡർ ജതീന്ദർ പാൽ സിങ്ങുമാണ് അടിത്തട്ടിലേക്കു പോയവർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest india news samudrayaan themalayalamnews
    Latest News
    ഖത്തറിന് സുരക്ഷയൊരുക്കാൻ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യു.എസ്
    03/10/2025
    ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    03/10/2025
    സ്‌മൈൽ പ്ലീസ്! ഇന്ന് ലോക പുഞ്ചിരി ദിനം
    03/10/2025
    അബഹയിലേക്ക് വരൂ, തേൻ കുടിലുകളിൽനിന്ന് മധുരം നുണയൂ
    03/10/2025
    ‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’; ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിച്ച് മലയാളി യുവതി
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version