Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    • കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    • 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎയിൽ പിടിയിൽ
    • തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് സൗദി പൗരന്‍
    • ഇസ്രായേലിന്റെ ഗാസ ആക്രമണം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു: ജോർദാൻ വിദേശകാര്യ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    തുര്‍ക്കിഷ്‌ ഭാഷയില്‍ ഡോക്ടറേറ്റ്‌ നേടി കാസര്‍ക്കോട് സ്വദേശി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തുര്‍ക്കി ഭാഷയില്‍ ഡോക്ടറേറ്റ്‌ നേടി കാസർക്കോട് സ്വദേശി അഹ്മദ്‌ ഇസ്‌ഹാഖ്‌ ഇര്‍ശാദി ഹുദവി. ഇസ്ലാമിക്‌ ആന്റ് ആര്‍ട്‌സ്‌ ഡിപ്പാര്‍ട്‌മെന്‍റില്‍ ‘ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വ്യാപനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. തുര്‍ക്കിഷ്‌ ഭാഷയിലായിരന്നു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

    ഡോ. സാഹിം ഇല്‍മാസിന്‍റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണ പഠനം നിർവ്വഹിച്ചത്. കാസര്‍ഗോഡ്‌ മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സിലായിരുന്നു പ്രാഥമിക പഠനം. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ സര്‍വ്വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഇസ്‌ഹാഖ്‌ ഓള്‍ ഇന്ത്യ പി എച്ച്‌ ഡി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടി പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ തന്നെ പി എച്ച്‌ ഡിക്ക്‌ അഡ്‌മിഷന്‍ നേടിയിരുന്നു. അതിനിടയിലായിരുന്നു മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്‌മിഷന്‍ ലഭിച്ചത്.

    കാസര്‍ഗോഡ്‌ ചെമ്പരിക്കയിലെ ഇബ്‌റാഹിമിന്‍റേയും ഖൈറുന്നീസയുടെയും മകനാണ്‌ ഇസ്‌ഹാഖ്‌ ഹുദവി. കാസര്‍ഗോഡ്‌ കുണിയയിലെ പ്രസിദ്ധ വ്യാപാരി ഇബ്‌റാഹിം ഹാജിയുടെയും നസീമയുടെയും മകള്‍ ഉമൈറയാണ്‌ ഭാര്യ. കെ എം സി സി തുർക്കി നാഷണൽ കമ്മിറ്റി ജന. സെക്രട്ടറി കൂടിയാണ് ഇസ്ഹാഖ് ഹുദവി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kasargod
    Latest News
    ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പോലീസില്‍ പരാതി
    21/08/2025
    കിംഗ് അബ്ദുൽ അസീസ് ഖുർആൻ മത്സരം: അഞ്ചു ലക്ഷം റിയാൽ ഛാദില്‍ നിന്നുള്ള മുഹമ്മദ് ആദത്തിന്
    21/08/2025
    377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കൈവശം വെച്ച മൂന്നംഗ സംഘം യുഎയിൽ പിടിയിൽ
    21/08/2025
    തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് സൗദി പൗരന്‍
    21/08/2025
    ഇസ്രായേലിന്റെ ഗാസ ആക്രമണം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു: ജോർദാൻ വിദേശകാര്യ മന്ത്രി
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.