Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
    • ഇസ്രായില്‍-ഇറാന്‍ യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും
    • സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    • മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, രാജു ഇക്ക റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- 45 വര്‍ഷത്തോടടുത്ത പ്രവാസത്തിന്റ അനുഭവ സമ്പത്തുമായി, റിയാദിലെ മുതിർന്ന പ്രവാസികളില്‍ ഒരാളായ രാജു ഇക്ക എന്ന ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേക്ക് മടങ്ങി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാജു ഇക്ക എന്ന് വിളിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ഹമീദ് സെയ്ദ് 1981 ജൂൺ 1 നാണ്‌ തൊഴില്‍ വിസയില്‍ റിയാദ് ഓള്‍ഡ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ആ വർഷത്തെ റമദാൻ ഒന്നും അന്നായിരുന്നു. വെറും മരുപ്രദേശമായിരുന്നു റിയാദ്. ഇന്ന്‌ കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നുമില്ല. നിരത്തുകളില്‍ വാഹനങ്ങളും തീരെ കുറവ്. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും രാജു ഇക്ക പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജര്‍മ്മന്‍ നിര്‍മ്മിത ഗൃഹോപകരണ ബ്രാന്റായ ബ്രൗണിന്റെ മൊത്ത വ്യാപാരികളായിരുന്ന ബഹശ്വേന്‍ കമ്പനിയുടെ വിസയിലായിരുന്നു റിയാദിലെത്തിയത്. 22 വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് 23 വര്‍ഷത്തോളമായി സാലിഹ് ബിന്‍ ശിഹോന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. ഭാര്യ നസീമ നേരത്തെ റിയാദിലുണ്ടായിരുന്നു. മകന്‍ മുനീര്‍ അമാനുള്ളയും റിയാദിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ രാജു ഇക്ക എന്ന ഹമീദ് സെയ്ദിന് നൽകിയ യാത്രയയപ്പിൽ ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, അബ്ദുള്‍ അസീസ് എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു

    കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hameed Sayd Raju Ikka Riyadh
    Latest News
    സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
    19/06/2025
    ഇസ്രായില്‍-ഇറാന്‍ യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും
    18/06/2025
    സമാധാനത്തിനായി കളിക്കുന്നു…ക്രിസ്റ്റ്യാനോ എഴുതി;യുദ്ധം മുറുകുമ്പോള്‍ ട്രംപിനൊരു സ്‌നേഹ സന്ദേശം
    18/06/2025
    മോഡി മികച്ചതാണ്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു-ഇറ്റലി പ്രധാനമന്ത്രി
    18/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.