മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.
2014 മുതല്‍ 2020 വരെ ഇന്ത്യയുടെ എഎസ്ജി പദവി വഹിച്ച പിങ്കി വിവിധ അന്താരാഷ്ട്രാ കേസുകളില്‍ ഇടപെട്ട പരിചയസമ്പത്തിനുടമയാണ്.



