Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 19
    Breaking:
    • സൂക്ഷിച്ചാൽ ദുഖിക്കേണ്ട, എ ഐ വെച്ച് കളിച്ച് ‘തടി’ കേടാക്കരുത്
    • വിട്ടോളൂ ദുബൈക്ക്; ഒറ്റക്ക് യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രം നിങ്ങൾക്ക് സ്വാഗതമരുളും..
    • കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടി,ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയെന്ന് ജോര്‍ജ്ജ്
    • വിദ്യാർഥികളിൽ നിന്ന് ചരിത്രബോധം കവർന്നെടുക്കാനാണ് എൻസിഇആർടി ശ്രമിക്കുന്നത്- ഡോ. സമദാനി എംപി
    • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ജാവദേക്കര്‍ – ഇ പി ജയരാജന്‍ ചര്‍ച്ച : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയെന്ന് വി ഡി സതീശന്‍

    ഡെസ്‌ക്By ഡെസ്‌ക്26/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി – ബി ജെ പി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ സംഭവത്തില്‍ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി, സി പി എം-ബി ജെ പി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറഞ്ഞു. ‘സി പി എം-ബി ജെ പി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് വിവാദ വ്യവസായി നന്ദകുമാറിനോട് മാത്രമേ പ്രശ്‌നമുള്ളൂ. വി എസ് അച്ച്യുതാനന്തന്‍ മുതലുള്ള നേതാക്കള്‍ക്ക് നന്ദകുമാറുമായി ബന്ധമുണ്ട്. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്. ഇ പി ജയരാജന്റെ മകന്റെ ആക്കുളത്തുള്ള വീട്ടിലേക്ക് എന്തിനാണ് ജാവദേക്കര്‍ പോയത്. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chief Minister E P Jayarajan First accused Prakash Javadekar V D Satheesan
    Latest News
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട, എ ഐ വെച്ച് കളിച്ച് ‘തടി’ കേടാക്കരുത്
    19/08/2025
    വിട്ടോളൂ ദുബൈക്ക്; ഒറ്റക്ക് യാത്ര ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രം നിങ്ങൾക്ക് സ്വാഗതമരുളും..
    19/08/2025
    കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടി,ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയെന്ന് ജോര്‍ജ്ജ്
    19/08/2025
    വിദ്യാർഥികളിൽ നിന്ന് ചരിത്രബോധം കവർന്നെടുക്കാനാണ് എൻസിഇആർടി ശ്രമിക്കുന്നത്- ഡോ. സമദാനി എംപി
    19/08/2025
    പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version