Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    • സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    • തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    • ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India»India-Pakistan

    ആക്രമണത്തിന് സജ്ജമായി ഇന്ത്യൻ വ്യോമസേന; യു.എൻ സുരക്ഷാ കൗൺസിലിനെ സമീപിക്കാനൊരുങ്ങി പാകിസ്താൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2025 India-Pakistan India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി – പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കെ, ഏത് സാഹചര്യവും നേരിടാൻ പൂർണസജ്ജമെന്ന് വ്യോമസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് എയർ ചീഫ് മാർഷൽ എ.പി സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നാവികസേനാ ചീഫ് അഡ്മിറൽ ദിനേഷ് കെ തൃപാഠിയുമായും മോദി കൂടിക്കാഴ് നടത്തിയിരുന്നു.

    അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്താൻ ഇന്നലെയും ആവർത്തിച്ചു. ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യയുടെ സമീപനം മേഖലയിലെ സമാധാനത്തിന് തിരിച്ചടിയാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്ത് ഇക്കാര്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടുമെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഹൽഗാം ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന കാര്യം സുരക്ഷാ കൗൺസിലിനെ ബോധ്യപ്പെടുത്താനും സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ ലോകരാജ്യങ്ങളെ ബോധവൽക്കരിക്കാനും ഇസ്ഹാഖ് ധർ പാകിസ്താന്റെ യു.എൻ അംബാസഡർ ആസിം ഇഫ്തിക്കാറിനോട് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025
    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    22/06/2025
    സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    22/06/2025
    തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    22/06/2025
    ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version