Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • സമാധാനത്തിന്റെ സന്ദേശവുമായി ഒഐസിസി റിയാദ്; ഗാന്ധിജയന്തി ദിനത്തിൽ പ്രാർത്ഥനാ സദസ്സും, പുഷ്പാർച്ചനയും നടത്തി
    • മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • 20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിലെ ആക്രമണം ഒരു തുടക്കം മാത്രം ; ബെഞ്ചമിന്‍ നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ്– ഗാസയില്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ വെറും തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഞങ്ങളുടെ കരുത്തെന്താണെന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ഹമാസ് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു.

    നരകത്തിന്റെ വാതിലുകള്‍ ഹമാസിനു മുമ്പില്‍ തുറക്കുകയാണ്. കര, വ്യോമ, കടല്‍ മൂന്ന് മാര്‍ഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ തുടങ്ങിയ വ്യോമ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ കരയുദ്ധം തുടങ്ങുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. ബയ്ത് ഹാനൂന്‍ അടക്കം കിഴക്കന്‍ ഗാസയിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന.

    ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസയിൽ നൂറിലേറെ യുദ്ധവിമാനങ്ങള്‍ നടത്തിയ സമാനതകളില്ലാത്ത കൂട്ടക്കുരുതിയില്‍ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu Gaza Israel attack
    Latest News
    സമാധാനത്തിന്റെ സന്ദേശവുമായി ഒഐസിസി റിയാദ്; ഗാന്ധിജയന്തി ദിനത്തിൽ പ്രാർത്ഥനാ സദസ്സും, പുഷ്പാർച്ചനയും നടത്തി
    05/10/2025
    മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    05/10/2025
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025
    20,000-ൽ കൂടുതലുള്ള പണമിടപാട്, നിയമം പറയുന്നത് എന്ത്?
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version