Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    • യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    • വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    • ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ‘ഖുതുബക്ക് മുമ്പ് സംസാരിക്കാൻ വിളിച്ച് ഇമാം’; വാരാണസിയിലെ തെരഞ്ഞെടുപ്പ് അനുഭവവുമായി എ.പി അബ്ദുല്ലക്കുട്ടി

    DeskBy Desk19/05/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാരണാസി – പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലെ തെരഞ്ഞെടുപ്പ് അനുഭവം പറഞ്ഞ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. രണ്ടുമൂന്നു ദിവസം പ്രധാനമന്ത്രിക്കായുള്ള പ്രചാരണത്തിലായിരുന്നു. അവിടുത്തെ ചുവരെഴുത്തു തന്നെ (ഹർ ദിൽമേ മോഡി ഹേ) എല്ലാവരുടെയും ഹൃദയത്തിൽ മോഡിയാണ് എന്നാണ്. സത്യവുമാണത്.
    വെള്ളിയാഴ്ച വാരണാസിയിലെ ഒരു പള്ളിയിലാണ് ഞാൻ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തത്. അപ്പോൾ അവിടത്തെ ഇമാം എന്നോടായി പറഞ്ഞു: ‘ഹജ്ജ് കമ്മിറ്റി ചെയർമാനല്ലേ, വേണമെങ്കിൽ ഖുതുബക്ക് മുമ്പ് അബ്ദുല്ലക്കുട്ടി രണ്ട് മിനിറ്റ് സംസാരിച്ചോളൂ എന്ന്.’
    തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് ചേരാത്തതിനാൽ ഞാൻ ആ അവസരം നിരസിക്കുകയായിരുന്നു. യഥാർത്ഥത്തിൽ വാരണാസിയിലും യു.പിയിലാകെയും മുസ്‌ലിംകൾക്കിടയിലും വലിയ മാറ്റമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. മോഡിയുടെ സ്വപ്‌നം പോലെ തന്നെ നാനൂറിലേറെ സീറ്റുകൾ ലഭിക്കണമെന്നാണ് ആഗ്രഹം. വാദത്തിന് വേണ്ടി തരംഗം ഇല്ലെന്ന് പറഞ്ഞാലും മൂന്നാമൂഴം മോഡിക്ക് ഉറപ്പാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
    ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോഡി. ഭരണഘടനയെ മുൻനിർത്തി തന്നെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നത്. മോഡിയുടെ പല വാക്കുകളും തെറ്റായി വ്യാഖ്യാനിക്കുകയാണ്. അദ്ദേഹം മുസ്‌ലിംകൾക്ക് എതിരല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ്. ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലയ്ക്ക് മൂന്നുവർഷത്തെ തന്റെ അനുഭവം ഇതാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ap abdullakkutty imam qutba narandra modi varanasi election experience
    Latest News
    പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    10/05/2025
    ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    10/05/2025
    യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    10/05/2025
    വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    10/05/2025
    ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version