Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: നാലു പേര്‍ കൊല്ലപ്പെട്ടു
    • കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ തലശ്ശേരി കേയീസ് ബംഗ്ലാവ് വിസ്‌മൃതിയിലേക്ക്, പൊളിച്ചുമാറ്റൽ തുടങ്ങി
    • കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണാഘോഷവും സൗദി ദേശീയദിനവും ആഘോഷിച്ചു
    • ഗാസയില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
    • ബന്ദികളെ മോചിപ്പിക്കല്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും- ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയില്‍ പട്ടിണിയില്ലെന്ന് യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2025 Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഗാസയില്‍ പട്ടിണിയില്ലെന്ന് യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തെല്‍അവീവില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗാസയില്‍ പട്ടിണിയില്ലെന്ന് വിറ്റ്‌കോഫ് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഗാസ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച നടത്താതിരിക്കാന്‍ ഹമാസിന് ഒരു കാരണവുമില്ല. യുദ്ധം വികസിപ്പിക്കുകയല്ല, മറിച്ച് അത് അവസാനിപ്പിക്കുക എന്നതാണ് അമേരിക്കയുടെ പദ്ധതി. ഭാഗിക കരാറിലെത്തുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കുന്നതിലും എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നതിലും ഇപ്പോള്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിറ്റ്‌കോഫ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഹമാസുമായി ഒരു ഇടക്കാല കരാറിലെത്താനുള്ള ശ്രമങ്ങള്‍ അമേരിക്കയും ഇസ്രായിലും ഉപേക്ഷിച്ചാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി എല്ലാ ബന്ദികളുടെയും മോചനം ഉറപ്പുനല്‍കുന്ന സമഗ്ര കരാറിലെത്താന്‍ വളരെ സമയമെടുക്കുമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഇസ്രായിലും അമേരിക്കയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത തങ്ങളുടെ പ്രതിനിധികളെ ദോഹയില്‍ നിന്ന് പിന്‍വലിച്ചതിനാല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെ ഹമാസിന്റെ പ്രതികരണം മന്ദഗതിയിലാക്കിയെങ്കിലും നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇനിയും പരിഹരിക്കാവുന്നതാണെന്ന് മധ്യസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Starvation Israeli Hostages Steve Witkoff US Envoy
    Latest News
    ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം: നാലു പേര്‍ കൊല്ലപ്പെട്ടു
    13/10/2025
    കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ തലശ്ശേരി കേയീസ് ബംഗ്ലാവ് വിസ്‌മൃതിയിലേക്ക്, പൊളിച്ചുമാറ്റൽ തുടങ്ങി
    12/10/2025
    കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണാഘോഷവും സൗദി ദേശീയദിനവും ആഘോഷിച്ചു
    12/10/2025
    ഗാസയില്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
    12/10/2025
    ബന്ദികളെ മോചിപ്പിക്കല്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും- ഇസ്രായില്‍
    12/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.