കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
Saturday, March 7
Breaking:
- ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് യു.എ.ഇ പ്രസിഡന്റ്
- സൗദിയ ദുബൈ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു
- സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകൾ തകർത്തു
- ആഗോള സംഘർഷങ്ങൾക്കിടയിലും വിറയ്ക്കാത്ത കാരുണ്യം; സൊമാലി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി സൗദി അറേബ്യ
- ഇറാൻ സ്കൂൾ ആക്രമിച്ചത് അമേരിക്കയെന്ന് യു.എസ് ഉദ്യോഗസ്ഥർ


