ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് നടപ്പാക്കുന്ന പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പങ്കാളിത്ത പെന്ഷന് പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് ഇതുവരെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്ഷന് പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.
Monday, April 13
Breaking:
- മക്കയിൽ ഇന്നുമുതൽ പ്രവേശന നിയന്ത്രണം; ഏപ്രിൽ 18 മുതൽ ഉംറ പെർമിറ്റുകൾ നിർത്തിവെക്കും
- ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
- മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്ന് ബിജെപി നേതാവ്; ബംഗാൾ തീവ്രവാദ ശക്തികളുടെ സുരക്ഷിത താവളം
- മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം
- ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം ഇന്ന് മുതൽ


