മൂന്നര ദശകത്തിലേറെയായി കുടുംബ സമേതം താമസിച്ചുവരുന്ന സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന് പൗരനെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍. ജറൂസലമിലെ അല്‍അഖ്സ മസ്ജിദിന് തെക്ക് സില്‍വാനിലെ വാദി ഖദൂം ഡിസ്ട്രിക്ടിലെ തന്റെ വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീന് പൗരനായ മാഹിര്‍ അല്‍സലായിമയെ ആണ് ഇസ്രായില്‍ അധികൃതര്‍ നിര്‍ബന്ധിച്ചത്. ഇസ്രായിലി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റല്‍ നടത്തിയാല്‍ അമിതമായ ചെലവ് നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ അധികൃതര്‍ മാഹിറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Tuesday, July 15
Breaking:
- ലഹരിയില്‍ നിന്ന് മോചനം നേടിയവര്‍ക്ക് പിന്നാലെ എഐ; ഡിജിറ്റല്‍ പുരസ്കാരം നേടി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം
- ബിഹാര്‍ വോട്ടര്‍പട്ടിക പുതുക്കല്‍: 35 ലക്ഷത്തിലധികം വോട്ടര്‍മാരെ നീക്കം ചെയ്തേക്കും
- നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു: ഔദ്യോഗിക വിധിപ്പകർപ്പ് പങ്കുവെച്ച് കാന്തപുരം
- ഇറാന് മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്കുന്നു
- ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിച്ച ‘ബിഡികെ’ സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു