ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Tuesday, June 3
Breaking:
- ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
- മണിക്കൂറുകള്‍ക്കുള്ളില്‍ വില കുത്തനെ കൂടി; യു.എ.ഇ പെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ തളര്‍ച്ച
- പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ
- ബലിപെരുന്നാള്‍ അവധി; യു.എ.ഇയില്‍ ആഡംബര റിസോര്‍ട്ടുകളിലുള്‍പ്പെടെ സ്റ്റേക്കേഷന് ബുക്കിംഗിന് തിരക്കേറുന്നു
- അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്